
എന്റെ കാക്കപ്പുള്ളിക്ക്
- Stories
- Sudhi Muttam
- 08-Oct-2017
- 0
- 0
- 1534
"ചേട്ടാ മൂന്നു ചായ, നല്ല കടുപ്പത്തിൽ " ശബ്ദം കേട്ടിടത്തേക്ക് ശങ്കരേട്ടനൊന്നു തിരിഞ്ഞുനോക്കി.ഫ്രീക്കത്തികളായ മൂന്നുപെൺകുട്ടികൾ.തുടുത്ത തക്കാളിപ്പഴം പോലെയുള്ള കവിളുകളുളള സുന്ദരിമാർ. ഒന്നിനു ചിരിക്കുമ്പോൾ നുണക്കുഴിക്കവിളും രണ്ടാമത്തേതിനു മൂക്കുത്തിയും മൂന്നാമത്തേത് കാക്കപ്പുളളി താടിക്കു

ഫുൾ ബോട്ടിൽ
- Stories
- Sudhi Muttam
- 08-Oct-2017
- 0
- 0
- 1307
"ചേട്ടാ വീര്യം കൂടിയൊരു ഫുൾബോട്ടിൽ...ലോക്കൽ ബ്രാന്റായാലും സാരമില്ല" ശബ്ദം കേട്ടപ്പോൾ പറഞ്ഞയാളെ ഞാനൊന്നു സൂക്ഷിച്ചു നോക്കി സുന്ദരിയായൊരു പെൺകുട്ടി.വെളുത്ത് കൊലുന്നനെയുളള അവളു രാവിലെ തന്നെ അടിച്ചു ഫിറ്റാണ്.ഇനി ഇതും കൂടി വലിച്ചു കേറ്റാത്തതിന്റെ കുഴപ്പമേയുളളൂ.വല്ല കോളേജിലും പഠിക്കുന്നതായിരിക

സഹധർമ്മിണി
- Stories
- Sudhi Muttam
- 08-Oct-2017
- 0
- 0
- 1331
"രാവിലെതന്നെ പ്രിയതമയുടെ നെഞ്ചത്തലച്ചുകൊണ്ടുളള നിലവിളികേട്ടാണു ഞാൻ ഞെട്ടിയുണർന്നത്.പെട്ടന്നെഴുന്നേറ്റതിനാൽ കാര്യമൊന്നും മനസ്സിലാകാതെ ഞാനമ്പരന്നു. " കരയാതെ കാര്യമെന്താന്നു വെച്ചാൽ പറയടീ.കരച്ചിലും പറച്ചിലും ഒരുമിച്ചായതിനാൽ എനിക്കൊന്നും മനസ്സിലാവുന്നില്ല" "അല്ലെങ്കിലും ഞാൻ പറയുന്നത് നിങ

ഓണനിലാവ്
- Stories
- Sudhi Muttam
- 08-Oct-2017
- 0
- 0
- 1593
" പിറ്റേദിവസം തിരുവോണമായതു കാരണം ഞാനും അഞ്ജൂട്ടിയും കൂടി വീട്ടിലെ ജോലികളെല്ലാം ചെയ്തു തീർക്കുമ്പോൾ മണി രാത്രി രണ്ടായി ഒരു വീട്ടുജോലിയും ചെയ്തു ശീലമില്ലാതിരുന്ന എന്നെക്കൊണ്ടിന്നലെ കെട്ടിയോളും എല്ലാ പണിയും പഠിപ്പിച്ചു വീടിന്റെ തറ തുടക്കുന്നതു മുതൽ അടുക്കളയിലെ പാത്രങ്ങൾ എങ്ങനെ കഴികിവെക്കാ

അമ്മയാണേ സത്യം
- Stories
- Sudhi Muttam
- 08-Oct-2017
- 0
- 0
- 1357
"അമ്മ മരിച്ചു ആറാമാസം വേറൊരമ്മ വരുന്നൂന്നറിഞ്ഞപ്പോൾ എനിക്കാദ്യം ദേഷ്യമാണു തോന്നിയത്.അമ്മ മരിച്ചു ഓർമ്മകൾ മായും മുമ്പേ മറ്റൊരമ്മ എന്നതിനെ കുറിച്ചെനിക്ക് ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു. അച്ഛൻ രണ്ടാമത് കെട്ടുന്നൂന്നു അറിഞ്ഞപ്പോൾ തന്നെ കലിയടങ്ങാതെ ഞാൻ പൊട്ടിത്തെറിച്ചു. " എന്റെ അമ്മയെ

കുട്ടികാലം
പാടത്തും പറമ്പിലും ഓടി കളിച്ചതും പഴയ സൈക്കിൾ ടയറിനെ വണ്ടിയാക്കി മത്സരിച്ചു ഓടിച്ചതും മണ്ണപ്പം ചുട്ടുകളിച്ചതും ചോറും കൂട്ടാനും വെച്ച് കളിച്ചതും ഓല കൊണ്ട് കണ്ണടയും കാറ്റാടിയും വാച്ചും മോതിരവും ഒക്കെ ഉണ്ടാക്കി കളിച്ചതും ആകാശം വേണോ ഭൂമി വേണോ കളിച്ചതും കോട്ടിയും പുള്ളും കളിച്ചതും കല്ല് കളിച്

പ്രണയിക്കണം ഒരു വട്ടം
" പ്രണയത്തിന്റെ മനോഹരമായ ലോകത്തേക്ക് അവളെയും കൂട്ടി ഇറങ്ങി ചെല്ലണം സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെക്കണം .. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും അവളിൽ നിന്നും പ്രതീക്ഷിക്കണം ആ പിണക്കം മാറ്റാൻ കുഞ്ഞു സമ്മാനങ്ങൾ നൽകണം .. അതുകണ്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി നിറയണം .. ഇടയ്ക്കു വീട്ടിൽ അറിയുമ്പോൾ

മഴ
ചിലപ്പോ ഈ മഴയ്ക്കു വല്ലാത്തൊരു പ്രണയമാണ് പ്രകൃതീ നിന്നോട്, അസൂയ തോന്നി പോകും..ചില നേരം ഒരു കുളിർ കാറ്റിൽ തുടങ്ങി പെയ്യാതെ തോരുന്ന.. ചിലനേരത്തു പെട്ടന്ന് പെയ്തൊഴിയുന്ന മറ്റു ചിലപ്പോ പെയ്യാൻ വെമ്പി നിന്ന് ഒരു കുളിർ കാറ്റിൽ തിരികെ പോകുന്ന ചിലനേരം താളത്തിൽ പെയ്തു പെയ്തു തങ്ങിനെ ദിവസം മുഴുവൻ പെയ്തൊ

രക്ഷകൻ
മഴയുടെ നനവും മടിയും മാറി പുൽക്കൂട്ടിൽ രക്ഷകൻ ജനിക്കുന്നത് കാത്തിരിക്കുന്ന ഒരു ഡിസംബറിൽ ആണ്, ആ ആശ്രമത്തിന്റെ നീണ്ട ഇടനാഴികൾ ലക്ഷ്യമാക്കി യുള്ള ന്ടെ ആദ്യ യാത്ര . പിന്നീട് എപ്പഴാ അങ്ങോട്ട് ഉള്ള യാത്രകൾ മാസത്തിൽ ഒന്ന് എന്ന രീതിയിൽ ശീലമായതെന്ന് അറിയില്ല.. കാരണം ആ വലിയ നടപ്പാതയും അതിനൊടുവിൽ ആയി ശാന്

തിരയും തീരവും
തിരയും തീരവും പ്രണയിച്ചു.... ഒരിക്കലും സ്വന്തമാവില്ലെന്നറിഞ്ഞും തിര തീരത്തെ ആഞ്ഞു പുൽകി ... മണൽ തരികളായി അവൾ അവനിൽ അലിഞ്ഞു ചേർന്നുകൊണ്ടിരുന്നു. സൂര്യനവളെ പൊള്ളിച്ചപ്പോഴൊക്കെ തിരയെത്തി അവളിലെ ചൂടേറ്റു വാങ്ങി തണുപ്പിച്ചു. തിര കാണാൻ തീരത്തെത്തുന്നവരിൽ ചിലർ കോറിയിട്ട അക്ഷരങ്ങൾ അവളെ മുറിവേൽപ്പിച്
