ലളിതം

ലളിതം

വര്‍ഷങ്ങള്‍ക്ക് ശേഷം ഈയടുത്ത് പെട്ടന്നെനിയ്ക്കൊരു ബസ് യാത്ര തരപ്പെടുകയുണ്ടായി.... അത്രയധികം മുന്തിയ പദവിയിലെത്തിയതുകൊണ്ടൊന്നുമല്ല എങ്ങോട്ടെങ്കിലും പോവാന്‍ ബസ്സുപയോഗിയ്ക്കാഞ്ഞത്... അടുപ്പിടച്ചടുപ്പിച്ചുള്ള സ്റ്റോപ്പുകളും ആളുകളുടെ അസഹനീയ വിയര്‍പ്പുനാറ്റവും തിക്കും തിരക്കുമെല്ലാം കൂടി ക

സൈന്ധവി

സൈന്ധവി

കാറ്റടിച്ചു പൊഴിഞ്ഞു വീണ, പഴുത്ത ഇലകൾ മുറ്റത്തു പരവതാനി തീർത്തു. രണ്ടു ദിവസങ്ങളിലായി കാറ്റിന്റെ സംഗീതവും മഴയുടെ താളവും കേട്ട്‌ ഭൂമി കോരിത്തരിച്ചു കിടക്കുന്നു. ഇന്ന് മഴ പെയ്തില്ല. ജനലിൽ കൂടി അരിച്ചിറങ്ങുന്ന നേർത്ത വെയിലിന്റെ ചൂടേറ്റ് കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ ഹരി നിർബന്ധിതനായി. തിരുവനന

ജനാലയിലൂടെ

ജനാലയിലൂടെ

ജനാല തുറക്കുമ്പോൾ വീശി അടിക്കുന്ന ചൂട് കാറ്റ്. ദൂരെ ആകാശം മുട്ടി നിൽക്കുന്ന കുന്നിൻ ചരിവ്. ഇലയില്ലാത്ത മുൾച്ചെടികൾ ചൂടുകാറ്റിൽ ആടി തിമിർക്കുന്നു.മിക്കവാറും ഞാൻ കാണാറുള്ള കാഴ്ച്ചയാണ് പക്ഷെ ഇന്ന് എന്തോ പുതുമ പോലെ..... ഇന്നലെവീണ്ടും ഞങ്ങൾ പിണങ്ങി... വാക്കുകൾ കൂട്ടി മുട്ടിയപ്പോൾ ചോര പൊടിഞ്ഞത് എൻ്റെ

ഒരു സ്വപ്നത്തിന്റെ അന്ത്യം

ഒരു സ്വപ്നത്തിന്റെ അന്ത്യം

മുറിയിലെ അരണ്ട വെളിച്ചത്തിൽ ഉറങ്ങാൻ കഴിയുന്നില്ലല്ലോ. ശരീരം എനിക്ക് വഴങ്ങുന്നില്ല. ഒരു കൈകൊണ്ടു നീങ്ങിമാറിയ കമ്പിളി വലിച്ചു പുതച്ചു. നേരിയ മയക്കത്തിലേക്ക് തെന്നി വീണു. പെട്ടന്ന് മൊബൈൽഫോണിന്റെ ഞരക്കം. മേശപ്പുറത്തുനിന്നു പതുക്കെ വലതു കൈകൊണ്ടു മൊബൈൽ എടുത്തു. നേരിയ ശബ്ദത്തിൽ ഉയർന്ന വാക്കുകൾ " അച

ഒറ്റക്കാണ്, ഞാൻ എന്നും

ഒറ്റക്കാണ്, ഞാൻ എന്നും

പാതി ചാരിയ വാതിൽ തള്ളി തുറന്ന് അകത്തു കയറി. നല്ല തിരക്കുണ്ട്. എവിടെയെങ്കിലും കിടക്കണം എന്ന് മനസ്സ് പറയുന്നു. കയ്യിലിരുന്ന കുറിപ്പിലേക്കു നോക്കി നമ്പർ 37.. ഇനിയും എത്രപേർ കഴിഞ്ഞാവും എന്റെ ഊഴം. ഹൃദയരോഗവിഭാഗത്തിൽ എന്നും തിരക്കാണ്.. എല്ലാവരുടെയും ഹൃദയങ്ങൾക്ക് കേടു വന്നിരിക്കുന്നു. ഞാൻ എല്ലാവരെയും മാ

റിബൺ (കഥ 2)

റിബൺ (കഥ 2)

അദ്രുമാൻ ഉൽസവപ്പറമ്പുകളിൽ നിന്ന് ഉത്സവപ്പറമ്പുകളിലേക്ക് പ്രയാണം തുടർന്നു. വിവാഹിതരായ കാര്യപ്രാപ്തിയുള്ള രണ്ടു മക്കൾ, ബഷീറും ഫാത്തിമയും അയാൾക്കുണ്ട്. . പിന്നെന്തിന് അദ്രുമാൻ ഇങ്ങനെ കഷ്ടപ്പെടണം? മുഷിഞ്ഞ വേഷം കണ്ട് പലരും അറച്ചു. പക്ഷെ, അയാൾ അപ്പോഴും എപ്പോഴും ചിരിച്ചു. സ്വയം സായ് വ് എന്ന് വിളിച്ച

എന്റെ കിളിക്കൂട്

എന്റെ കിളിക്കൂട്

ദേവു എന്തോ പറയുന്നല്ലോ ,ജനലഴികളിലൂടെ പുറത്തേക്കുനോക്കി സംസാരിച്ചുകൊണ്ടുനിൽക്കുന്നു , മരച്ചില്ലകൾക്കിടയിൽ ഒരു കുരുവിക്കൂട് അതിനകത്തു പുറത്തേക്കു എത്തിനോക്കുന്ന ഒരു കുഞ്ഞിക്കുരുവിയും.ദേവു വിളിക്കുമ്പോൾ പുറത്തുവരും ,കളിച്ചും ഉല്ലസിച്ചും ആസ്വദിക്കേണ്ട ബാല്യം ആ ഇരുനില വീട്ടിലെ മുകളില

ഒരു ട്രെയിൻ യാത്ര

ഒരു ട്രെയിൻ യാത്ര

പൂരം കഴിഞ്ഞു കണ്ണൂരിലേക്കുള്ള മടക്ക യാത്ര, തൃശ്ശൂരിൽനിന്നും കുഞ്ഞേട്ടനും,മോളും,അമ്മുവും രാവിലത്തെ ഇന്റർസിറ്റിയിൽ കയറി നല്ല തിരക്കുണ്ടായിരുന്നു രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോൾ അമ്മുവിനും മകൾക്കും സീറ്റുകിട്ടി ,പിന്നീട് എതിർദിശയിൽ കുഞ്ഞേട്ടനും വന്നിരുന്നു. യാത്രയിൽ പച്ച പുൽമേടുകളും ,പൂ

അമ്മ

അമ്മ

എന്റെ ഗുരുവായൂരപ്പാ... എന്റെ കൃഷ്ണാ.... നിന്നെ കാണാൻ ഞാൻ ദാ വരണൂട്ടോ ... മകനും,മരുമകളും , കൊച്ചുമക്കളും ചേർന്ന് ഗുരുവായൂർക്ക് യാത്രയാകുമ്പോൾ അന്ധതയുടെ നിഴൽ വീണുതുടങ്ങിയ ആ കണ്ണുകൾ തിളങ്ങിയിരുന്നു ഗുരുവായൂരിലെത്തി മകനോടൊപ്പമുള്ള ആ രാത്രി അമ്മക്ക് ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായിരുന്ന

കഥയറിയാതെ

കഥയറിയാതെ

രാവിലെ മുതൽ മാളുവിന്റെ ഫോണിലേയ്ക്ക് ഹരിയേട്ടന്റെ കോളുകൾ വന്നു കൊണ്ടേയിരുന്നു ഇറങ്ങിയോ മാളൂ വൈകരുത് വേഗം റെയിൽവേ സ്റ്റേഷനിൽ എത്തണം.... ഹരിയേട്ടന്റെ പ്രണയ വിവാഹമായിരുന്നുവെങ്കിലും ഭാര്യയുമായുള്ള ജീവിതത്തിൽ തീർത്തും തൃപ്തനായിരുന്നില്ല, മാളുവും ഭർത്താവുമൊത്ത് ഒരു തരത്തിൽ ജീവിച്ചു തീർക്കുകയാ

entesrisht loading

Next page