നിന്റെ മൗനമെന്നാലെന്റെ മരണമാണു പെണ്ണേ

നിന്റെ മൗനമെന്നാലെന്റെ മരണമാണു പെണ്ണേ

മിഴികള്‍ പൂട്ടി തപസ്സിരുനാൽ കാണാതിരിക്കുമോ.......സഖീ നിന്റെ മൗനത്തിൽ വീണുമരിച്ച എന്റെ സ്വപ്നങ്ങളെ കൺമുനകൊണ്ടു നാം കോർത്ത- സ്വപ്നങ്ങൾ കൺമുന്നിലിങ്ങനെ ചത്തുമലക്കു മ്പോൾ..., ശിലാ മൗനഗർഭത്തിൽ മിഴിതാഴ്ത്തി മറ്റൊരഹല്ല്യയായി മാറിയോ നി

കാൽപ്പാടുകൾ

കാൽപ്പാടുകൾ

പരിഭവങ്ങൾക്കൊപ്പം ഉതിർന്നുവീണ കണ്ണുനീർതുള്ളിയിൽ ആ വയോധിക നിറച്ചുവച്ചതത്രയും പൊട്ടിച്ചിതറിയ പ്രതീക്ഷകളായിരുന്നു.... അവൻ്റെ ഉയർച്ചയെ കൗതുകത്തോടെ കണ്ടാസ്വദിച്ചതിന് ആ വയോധികക്ക് അവൻ നൽകിയ സമ്മാനമായിരുന്നു പിൻതിരിഞ്ഞൊന്ന് നോക്കുകപോലും ചെയ്യാതെ നടന്നകന്ന ആ കാൽപ്പാടുകൾ

അതിർവരമ്പ്

അതിർവരമ്പ്

നിന്നോട് പറയാതെ- പറയാൻ മാത്രമായ് ഞാൻ തീർത്ത മതിൽ ചുമരുകൾക്കിപ്പുറം നീ ചലിച്ചതില്ല പിന്നീട്.... നിൻ കാൽപ്പാടറിഞ്ഞില്ല എൻ അങ്കണം പിന്നീടൊരിക്കലും.... നീട്ടിയില്ല നീ... നിൻ കരം സഹായഹസ്തം പ്രതീക്ഷിച്ച്.... പരിണിതമായ്; ജയിച്ച രോഗത്തിനുമേൽ ക്ഷയിച്ച- നിൻ കുഞ്ഞിൻ ജഡവുമായ് നീ അലമുറയിട്ട മാത്രയിലേ തിരിച്ചറിഞ

തൂലിക

തൂലിക

തൂലിക അക്ഷരങ്ങളെയും ആശയങ്ങളേയും പെറ്റിട്ടതിന് ആദ്യം അവർ കൈപത്തി വെട്ടി.... പിന്നീടവർ നിരോധനം ഏർപ്പെടുത്തി... എന്നിട്ടും ഊർജസ്വലതയോടെ ആശയങ്ങൾ പിറവികൊണ്ടു... പിന്നെയവർ ജീവിച്ചിരിക്കെ മരണം വരിച്ച എഴുത്തുകാരൻ്റെ ബലിചോറുണ്ടു...... പക്ഷെ, അവിടെയും ജയം നുണഞ്ഞത് ആശയം മാത്രം... പിന്നീടവർ തങ്ങൾക്കുനേരെ തൂലിക

ചുമരുകൾ

ചുമരുകൾ

ഇന്നാ ചുമരുകൾക്ക് തേങ്ങലിൻ്റെ നനവുണ്ട്; ഒരിക്കൽ ഞാനെന്ന എന്നെ രൂപപ്പെടുത്തിയ, എൻ്റെ ഭ്രാന്തിന് കൂട്ട് നിന്നവയാണവ...... ആ ഒറ്റമുറിതൻ നാല് ചുമരുകളിൽ തങ്ങുന്ന മിഴി നീരിൻ ഈർപ്പത്തിൽ പരിഭവമുണ്ട്; അവയെ ഗൗനിക്കാത്തതിൻ- പരിഭവം...... പദനിസ്വരം താളം മീട്ടിയ നാൾമുതൽ കൂട്ടുണ്ടെനിക്കാ ചുമരുമായ്..... എൻ ശേഖരമുറിയ

ഊർമിള

ഊർമിള

അറിയണം അവളെ ആ പെണ്ണുടലിലെ ആരും കാണാത്ത കണ്ണീർകയത്തെ.... പ്രതീക്ഷകൾ തച്ചുടഞ്ഞ ഈറ്റില്ലത്തെ.... അവൾ ഊർമിള.... സോദരിയാം സീതയെ പിരിയാൻ വിതുമ്പി രാമനാം സോദരൻ തൻ പാതിയായ പെണ്ണവൾ....ഊർമിള.. കാലം കറുപ്പ് നൂലിൽ നെയ്ത ഭാവിരേഖയിൽ സോദരിയേയും പതിയേയും വിധി അടർത്തിമാറ്റിയപ്പോൾ ഉള്ളിൽ കരഞ്ഞ് പുറമെ ചിരിച്ച പെണ്ണുടലവ

മൂങ്ങ

മൂങ്ങ

അടുത്ത ജന്മം മൂങ്ങയായ് ജനിക്കണം... പെണ്ണായി പിറന്നതിൽ പിന്നെ ഇരുട്ടിനു നേരെ തീർത്ത അസ്വാതന്ത്ര്യ ചങ്ങലകെട്ടുകളെ ഭേദിച്ച് ഇരുട്ടിലേക്ക് പറന്നെത്തണം പ്രകൃതി തീർക്കുന്ന പരിമളത്തിലെ മത്തുപിടിപ്പിക്കുന്ന പാലപ്പൂ ഗന്ധവും മുലപ്പൂ വാസനയും ചെമ്പകപ്പൂ സുഗന്ധവും ആദ്യാദ്യം നുകരണം... നിശബ്ദത തീർത്ത വേ

നാറാണത്ത് ഭ്രാന്തൻ

നാറാണത്ത് ഭ്രാന്തൻ

അവൻ ഭ്രാന്തൻ, നാവ് പടവാളാക്കിയവൻ.... വികാരമാം ഭയത്തെ നാവെന്ന വാളിനാൽ ചെറുത്തവൻ.... തോൽപ്പിച്ചന്നൊരാ ചുടലഭദ്രകാളിയേയും.... പറഞ്ഞുതോൽപ്പി_ ക്കാനാവില്ലെന്നിരിക്കെ മേലാളൻ 'അശുദ്ധിയുടെ' തൊട്ടുകൂടായ്മയിൽ നിന്നും മാറ്റി നിർത്തപ്പെട്ടവൻ..... ഉയർച്ച കഠിനപടവുകളുടേതെന്നും വീഴ്ച നിസാരമെന്നും മലമുകളിൽ നിന്ന്

ഗുൽമോഹർ

ഗുൽമോഹർ

"ഇനിയുമെനിക്കായീ നീ വിടരണം.പാതിവിടർന്നു കൂമ്പിയ തമരമൊട്ടുകൾ പോലെ. ഒരുവട്ടം കൂടി മണ്ണിലേക്കടർന്നു വീഴണം എന്റെ രക്തചുവപ്പേറ്റു വാങ്ങിയ വിരഹജ്വാലയായി. നിശബ്ദതക്കുമൊരു ഭാഷയുണ്ട്.മൗനത്തിന്റ രാഗമുണ്ട്. ഹൃദയത്തിന്റെ താളമുണ്ട്.മരണത്തിന്റെ ഗന്ധവുമുണ്ട്. എങ്കിലും നീയെനിക്കായിപുനർജനിച്ചു കൊഴിഞ്ഞു

ജാതകവും ചോദ്യങ്ങളും

ജാതകവും ചോദ്യങ്ങളും

പലരും ഒന്നിച്ചതും ഒന്നിക്കേണ്ടവർ വേർപിരിയേണ്ടി വരുന്നതും ജീവിതം എഴുതിയിരിക്കുന്നത് ജാതകതിലാണെന്ന വിശ്വാസം കൊണ്ടാണ് ശരിയല്ലേ സത്യത്തിൽ എന്താണ് ജാതകം..? ജാതകം നോക്കി പത്തിൽ പത്തു പൊരുത്തം വന്നു വിവാഹം കഴിച്ചവർ പലരും ഒരുമിച്ചു ജീവിക്കാൻ കഴിയാതെ വിവാഹമോചനം തേടുന്നു എന്തുകൊണ്ട് .....? ജാതകത്തിൻറെ

entesrisht loading

Next page