മിഠായി

മിഠായി

മൊബൈൽ ഫോണിൽ വിരുന്നു വന്ന വാട്സാപ്പ് സന്ദേശങ്ങൾക്കിടയിൽ ഒരെണ്ണം അനുവിന്റെ കണ്ണിലുടക്കി. 18 വയസ്സിൽ താഴെയുള്ള ടൈപ്പ് 1 പ്രേമേഹ ബാധിതരായ കുട്ടികൾ ക്കു വേണ്ടിയുള്ള " മിട്ടായി " പദ്ധതിയിൽ രെജിസ്റ്റർ ചെയ്യേണ്ടതിനെ കുറിച്ചുള്ള സന്ദേശമായിരുന്നു അത്. പേരിലുള്ള മധുരം അതിൽ ഉൾപ്പെടുന്നവരുടെ മനസ്സിൽക്കൂ

അവൾ പോയാൽ...

അവൾ പോയാൽ...

അവൾ എന്നെ തേച്ചിട്ട് പോയ വിഷമത്തിൽ, ഫേസ്ബുക്കിലും വാട്സാപ്പിലും നഷ്ടപ്രണയത്തിന്റെ സ്റ്റാറ്റസ് ആയിരുന്നു. അതുകണ്ട് പല കൂട്ടുകാരും ചോദിച്ചു.."മച്ചാനെ തേപ്പ് കിട്ടിയല്ല.." അതിനുള്ള മറുപടിയായി കരയുന്ന ഒരു സ്മൈലി മാത്രം അയച്ചു.. അങ്ങനെ വിഷമിച്ചു കുറച്ചുദിവസം നടന്നു... അങ്ങനെ നടന്നിട്ട് ഒരു കാര്യവുമ

കെമിസ്ട്രി

കെമിസ്ട്രി

പത്തില്‍ എട്ട് ജാതകപ്പൊരുത്തത്തിലാണ് കണക്ക് പഠിപ്പിക്കുന്ന മൃദുലടിച്ചറെ രസതന്ത്രം പഠിപ്പിക്കുന്ന പവിത്രന്‍മാസ്റ്റര്‍ താലികെട്ടിയത്. പക്ഷേ, ജീവിതത്തില്‍ വേണ്ടത്ര പൊരുത്തമുണ്ടായില്ല എന്നുമാത്രം. പത്തിലെ രണ്ടു പെരുത്തക്കേടാണ് പ്രശനമുണ്ടാക്കുന്നതെന്ന് ജാതകം ഗണിച്ചുനോക്കിയ പണിക്കര്‍തന്ന

പക

പക

'പ്രിയേ, നീ ഞാൻ പറയുന്നതൊന്ന് കേൾക്ക്...' 'എനിക്കൊന്നും കേൾക്കണ്ട. എല്ലാം നിർത്തി എന്ന് എന്നോട് പറഞ്ഞതല്ലേ?' 'ഞാനായിട്ട് ഒന്നിനും പോയതല്ലല്ലോ, ഇങ്ങോട്ട് വന്നാൽ എന്താ ചെയ്യാ?' 'ഏട്ടന് ഇപ്പോഴും ഒന്നും മനസിലാവുന്നില്ല. നഷ്ടങ്ങൾ എല്ലാം എനിക്കാണല്ലോ' 'പ്രിയേ, നീയും എല്ലാം കണ്ടതല്ലേ, എന്നിട്ടും ഇങ്ങനെ പറഞ്

ശ്രീമതി

ശ്രീമതി

"രാവിലെ തന്നെ ഞാൻ ഉണരുന്നതിനു മുമ്പുതന്നെ ശ്രീമതിയെഴുന്നേറ്റു എന്നതിന്റെ സിഗ്നൽ എനിക്കു കിട്ടി.അടുക്കളയിൽ നിന്നും പാത്രങ്ങൾ കലപില കൂട്ടുന്നതിന്റെ ശബ്ദകോലാഹലം.ഇന്നലെ അവൾക്കു നടുവിനുവേദന ആയതുകാരണം രാത്രിയിൽ ഉപയോഗിച്ച പാത്രങ്ങളൊന്നും വൃത്തിയാക്കി വെച്ചിരുന്നില്ല. ഞാൻ പതിയെ എഴുന്നേറ്റു മൂര

സൗഹൃദങ്ങൾ

സൗഹൃദങ്ങൾ

അനു വേഗം തന്റെ ഫോണിൽ മുഖപുസ്തകം ഓൺ ചെയ്തു നോക്കി... പക്ഷെ ഇന്നും അഭിയുടെ മെസ്സേ ജ് വന്നിട്ടില്ല.. അവൾ ഫോൺ കിടക്കയിലേക്ക് എറിഞ്ഞു.... പെട്ടെന്നായിരുന്നു ഫോൺ ശബ്ദിച്ചത്... അനു ഫോൺ എടുത്തു നോക്കി അതെ അഭിയാണ് മെസ്സേ ജ് അയച്ചിരിക്കുന്നത്.. "എടീ... ഞാൻ പിന്നെ വരാം.. ഭാര്യ ഇവിടെ ഉണ്ട്" അതു കണ്ടപ്പോൾ അവൾക്ക് ചിരി

ഏട്ടത്തിയമ്മ (Novel)

ഏട്ടത്തിയമ്മ (Novel)

"ഹേയ് കുട്ടീ തനിക്ക് എന്റെ ഏട്ടത്തിയമ്മ ആകാമോ?" പെട്ടന്നുളള ആ ചോദ്യത്തിനു മുമ്പിൽ അനു ഒന്ന് പതറിപ്പോയി ആത്മസയമനം വീണ്ടെടുത്ത് അനു ചോദിച്ചു "ഇയാളാരാ എന്നെ ഏട്ടത്തിയമ്മ ആക്കാൻ...എനിക്ക് ഇയാളെ ഒരു പരിചയവുമില്ല"" "ഇങ്ങനെയൊക്കെ അല്ലേ പരിചയം ആകുന്നത്" "ഇയാൾടെ പേരെന്താ...ഇയാൾ എവിടെ നിന്നും വരുന്നു" "ഞാൻ

കിലുക്കാംപെട്ടി_നന്ദൂട്ടി

കിലുക്കാംപെട്ടി_നന്ദൂട്ടി

ചിലങ്കയുടെ നൂപുരധ്വനി ശ്രവിച്ച് നിദ്രയിൽ നിന്നുണരുമ്പോൾ മിഴികളിൽ ആലസ്യം തളംകെട്ടി നിന്നിരുന്നു. കിഴക്കേ തൊടിക്ക് നേർക്കുള്ള ജാലകവാതിൽ തുറക്കുമ്പോൾ സൂര്യന്റെ പൊൻരശ്മികൾ മുഖത്തേക്ക് ഓടിയലച്ചെത്തി. ഇരുകൈകൊണ്ടും മിഴികൾ ഇറുകെ തിരുമ്മി ജാലകത്തിലൂടെ ചിലങ്കയുടെ ശബ്ദമുയർന്ന ഭാഗത്തേക്ക് മിഴികൾ

മെർമെയ്‌ഡ്‌

മെർമെയ്‌ഡ്‌

നീല സമുദ്രത്തിന്റെ അടിത്തട്ടിൽനിന്നും അവൾ ഉയർന്നുവന്നു.. മെർമെയ്‌ഡ്‌. ആദ്യമായി കാണുന്ന ഭൂമിയിലെ പച്ചപ്പ് അവളിൽ അത്ഭുതമുളവാക്കി. പഞ്ചസാര പോലുള്ള വെളുത്ത മണൽത്തരികളിൽ തന്റെ വാലിട്ടിഴച്ചുകൊണ്ട് അവൾ ഭൂമിയിലേക്ക് കടന്നു. പകൽ തെളിഞ്ഞു വരുന്നതേയുള്ളൂ. അതിനാൽത്തന്നെ കടൽത്തീരം വിജനമായിരുന്നു. സ്വ

മൺമറഞ്ഞുപോയ ചിലമ്പൊലികൾ

മൺമറഞ്ഞുപോയ ചിലമ്പൊലികൾ

"ശ്ശൊ,ഇതൊക്കെ ആകെ പൊടിയായല്ലോ മോളേ ലക്ഷ്മി ഇതൊക്കെ ഒന്ന് സൂക്ഷിച്ചു വച്ചു കൂടെ നിനക്ക്?" വീടിന്റെ മച്ചിൻ മുകളിൽ നിന്ന് മരക്കോണിയിലൂടെ ഇറങ്ങുന്ന കാൽപാദ ശബ്ദവും ആ ചോദ്യത്തിനൊപ്പം താളം പിടിച്ചു. "ലക്ഷ്മീ.... ഈ കുട്ടിയിതു എവിടെയാ... ?" പടികളിറങ്ങി ലക്ഷ്മിയുടെ അമ്മ പൂമുഖകോലായിലേക്ക് നടന്നു നീങ്ങി. "മോള് ഇ

entesrisht loading

Next page