അനിയത്തിക്കുട്ടി

അനിയത്തിക്കുട്ടി

അനിയത്തിക്കുട്ടി 'താനാരാടോ എന്നോട് ചൂടാവാൻ?' ആ വാക്കുകൾ മനസ്സിൽ തിരമാലകൾ പോലെ ആഞ്ഞടിക്കുന്നു. എത്ര ശ്രമിച്ചിട്ടും മാഞ്ഞുപോകുന്നില്ല. വെടിയുണ്ടകളെ പോലെ അവളുടെ ശബ്ദം മനസ്സിനെ തുളച്ച് കയറുന്നു. ശരിയാണ്, ഞാനാരാണ്? അവൾക്ക് ഞാനാരാണ്? അവളെ വഴക്ക് പറയാൻ ഞാൻ ആരാണ്? ഏതാനും മാസങ്ങൾക്ക് മുൻപാണ് ജിഷയെ പരി

പേരുദോഷം

പേരുദോഷം

ഓഫീസ് വിട്ട് ഹേമലത വീട്ടിലെത്തുമ്പോള്‍ രാമചന്ദ്രന്‍ കസേരയിലിരുപ്പുണ്ട്. ആ ഇരിപ്പ് അത്ര പന്തിയായി ഹേമലതയ്ക്ക് തോന്നിയില്ല. രാവിലെ താന്‍ വഴക്കു പറഞ്ഞതിന്റെ വിഷമത്തില്‍ രണ്ടു വീശിയോ? എങ്ങനെ വഴക്കു പറയാതിരിക്കും ഭക്ഷണം നിയന്ത്രിക്കണെമെന്ന് ഗൗരവമായി ഡോക്ടര്‍ പറഞ്ഞിട്ടും ഒരു കാര്യമില്ല. കിട്ട

രണ്ടാനമ്മ

രണ്ടാനമ്മ

'ദീപേ, എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ?' 'ഇല്ല, നമുക്ക് പോവാം' 'വല്ലതും കഴിച്ചിട്ട് പോയാലോ?' 'എനിക്ക് വിശക്കുന്നില്ല, വീട്ടിൽ ചോറ് ഉണ്ട്' 'നിനക്ക് ദേഷ്യം തോന്നുന്നുണ്ടോ?' 'ഇല്ല, ഒന്ന് കിടന്നാൽ മതി, ആകെ ക്ഷീണം' 'എന്നാ ഒരു ഓട്ടോയിൽ പോകാം' 'ഉം' ഓട്ടോയിൽ ഇരിക്കുമ്പോൾ ദീപയുടെ മനസ്സ് വിങ്ങുകയായിരുന്ന

അമ്മ

അമ്മ

'അമ്മേ.. നാളെ നമുക്കൊന്ന് പുറത്തു പോയാലോ.?? അമ്മേടെ ആഗ്രഹല്ലേ...' പിന്നാമ്പുറത്ത് പച്ചക്കറി വൃത്തിയാക്കിക്കൊണ്ടിരുന്ന വിജയമ്മ ഞെട്ടിത്തിരിഞ്ഞു. ' വിനൂ.. സത്യാണോ നീയീ പറഞ്ഞേ..!' അവർക്ക് ആകാംക്ഷ അടക്കാനായില്ല. 'അതെ അമ്മേ.. മൂന്നാല് വർഷായില്ലേ ഈ കിച്ചണിൽ തന്നെ.. നാളെ തിയറ്ററിൽ പോകാം.. കടലു കാണാം.. പിന്നെ ചെറി

വെള്ളിക്കൊലുസ്സ്

വെള്ളിക്കൊലുസ്സ്

ഉമ്മറപ്പടിക്കെട്ടിലിരുന്നു ഞാൻ മാനത്ത് ഇരുണ്ടു കൂടിയ കാർമേഘങ്ങളെ നോക്കി. മഴ നല്ല ശക്തിയായി പെയ്യുന്നുണ്ടായിരുന്നു. മനസ്സിലെ കാർമേഘങ്ങൾ ഒന്ന് പെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു... എട്ട് വർഷo മുൻപാണ് എനിക്ക് അവളെ കിട്ടുന്നത്. അവളും എയിഡ്സ് - മാനസിക രോഗിയുമായ അമ്മയും പാറക്കെട്ടിനിടയ്ക്ക് ഷീറ്റ

ഒരു ആലപ്പുഴയാത്ര

ഒരു ആലപ്പുഴയാത്ര

"ആര്യേ.... എണീക്ക്....അഞ്ചുമണിയായി.....എടീ പോത്തേ ആറുമണിക്ക് ഇറങ്ങാനുള്ളതാ..." അവൾ എന്റെ മുത്തീടെ മുത്തിയെ വരെ പ്രാകിക്കൊണ്ട് കണ്ണു വലിച്ചുതുറന്ന് തലയും ചൊറിഞ്ഞെഴുന്നേറ്റു... ആദ്യമായി അവളുടെ വീട്ടിൽ പോകുന്നതു കൊണ്ട് ഞാൻ ഇമ്മിണി ബല്യ എക്സെെറ്റ്മെന്റിലായിരുന്നു.... ആറു മണിക്കുമണിക്കു തന്നെ ഹോസ്റ്റലിൽ നി

മൽക്കോസ് , ഞാൻ.

മൽക്കോസ് , ഞാൻ.

" നിങ്ങൾ ആരെ തിരയുന്നു...? " ;ആ മനുഷ്യൻ ചോദിച്ചു. " നസറായനായ യേശുവിനെ..." ; ഞങ്ങൾ പറഞ്ഞു. " അതു ഞാൻ തന്നേ... "; യേശു ഉത്തരം പറഞ്ഞു. ആ ശബ്ദത്തിന് ഇടിമുഴക്കത്തിന്റെ പ്രകമ്പനമായിരുന്നു... പെരുവെള്ളത്തിന്റെ ഇരച്ചലായിരുന്നു... കൊടുങ്കാറ്റിന്റെ ഇരമ്പലായിരുന്നു. അല്ല, അതൊരു മഹാശബ്ദമായിരുന്നു; ഒന്നിനോടും താരതമ്യപ്പെട

പോക്കർ ഹാജിയുടെ കല്യാണം

പോക്കർ ഹാജിയുടെ കല്യാണം

വയസ്സ് അമ്പത്തിയഞ്ച് ആയപ്പോയാണ് പോക്കർ ഹാജിക്ക് ഒരു വിവാഹം കൂടി കഴിച്ചാൽ കൊള്ളാമെന്ന് തോന്നിയത്. ചാരുകസേരയിലിരുന്ന് മുറുക്കി കൊണ്ടിരിക്കെയാണ് മജീദ് മുസ് ലിയാരുടെ പുര നിറഞ്ഞ് നിൽക്കുന്ന മകൾ ബീപാത്തു വീട്ടിലേക്ക് കയറി വന്നത്.ലക്ഷണമൊത്ത സുന്ദരി. അള്ളോ ,പോക്കറാജിയുടെ കണ്ണ് തള്ളി പോയി.ന്താപ്പാ

സഹിഷ്ണുത

സഹിഷ്ണുത

കൈകാലുകൾ ബന്ധിക്കപ്പെട്ട് കിടക്കുകയാണ് ഞങ്ങൾ. ഞങ്ങൾ എന്നു പറഞ്ഞാൽ ആരെന്നായിരിക്കും വായനക്കാരുടെ അടുത്ത ചോദ്യം. ഞാൻ സുയാസ്.അവൻ ധുമ്നോതനൻ.മo യ ത്തരങ്ങൾ മാത്രം വശമാക്കിയ രണ്ട് ജൻമങ്ങളാണ് ഞങ്ങൾ. അത് ഞങ്ങളെ ഇവിടെ വരെ എത്തിച്ചു. ഞാനോസുയാസോ ഒരിക്കലും സുഹൃത്ക്കൾ ആയിരുന്നില്ല. ഇവിടെ എത്തുന്നത് വരെ ഞങ്ങ

മകനേ നിനക്കായ്

മകനേ നിനക്കായ്

പുഴുക്കളെ പോലെ വളഞു പുളഞ് പോകുന്ന ആൾകൂട്ടവും അന്തരീക്ഷത്തിൽ കറുത്ത പുകമറ സ്ർ ഷ്ടിച്ച് പേപിടിച്ച നായയെ പോലെ കിതച്ചോടുന്ന വാഹനങ്ങളും എന്റെ കണ്ണിനെ ഇനി ആകർഷിക്കില്ല. വർഷങ്ങൾ ഏറെ ആയി കാണണം ഞാനാ ജ ന ൽ പാളികൾ അടയ്ക്കാതെ ഇരുന്നിട്ട് .കൃത്യമായി പറഞ്ഞാൽ മകൻ വീട്ടിൽ നിന്നും എന്നെന്നേക്കു മാ യി പുറപ്പെട്

entesrisht loading

Next page