ദേശസ്നേഹം
ദേശസ്നേഹം നെഞ്ചിലേറ്റിയ ഭാരതീയരാണ് നാം ദോഷമായ് ഭവിപ്പതൊന്നും ചെയ്യുകില്ലൊരു നാളിലും, 2 ശാന്തിദേശമിത് ഭാരതം ലോകർക്ക് മാതൃക കാട്ടണം സത്യസമത്വത്തിലൂന്നി നാടിൻ കീർത്തിയുയർത്തണം, നാനാമത ജാതിവർഗ്ഗ ഭാഷ വ്യത്യസ്ഥങ്ങളാ. എന്നിരുന്നാലും ഓന്നായ്. ഒരുമയായ് കഴിയുന്നിടം ദേശസ്നേഹം... ത്യാഗപൂർണ്ണ
വിരൂപൻ
അവൾക്ക് വിരൂപനായിരുന്നു അയാൾ, വിധിയായ് വരനായ് വന്നണഞ്ഞപ്പോൾ ജീവിതവഴിയിൽ അവൾ വിലങ്ങുതടിയായി നിന്നില്ലെന്നുമാത്രം, മൗനമായെങ്കിലും മനം പിടഞ്ഞിരുന്നു, വിലപിക്കും സായാഹ്നങ്ങൾ പിന്നിട്ടകലുമ്പോൾ പക്ഷേ അവളറിയാതെ അവൾക്ക് വിലമതിക്കാനാവാത്തവനായ് മാറിക്കൊണ്ടിരുന്നു അയാള്‍ , വൈകിയെത്തും ദീനങ്ങ
...നോക്കും വാക്കും...
ചില്ലവിട്ടു പറന്നകന്ന കിളി തിരിച്ചെത്തി നോവുംചിന്ത വിട്ടുമാറാതെ...! . അനുസരണ തെറ്റിയ നോട്ടത്തിന് കടമെടുത്ത ദേഷ്യം കടുപ്പിച്ചപ്പോൾ അതേ നാണയത്തിൽ തിരിച്ചടിച്ച് തർക്കം മൂർജ്ജിച്ചിരുന്നു, തന്നേക്കാൾ വാക്കിന് മൂർച്ച എനിക്കെന്നമട്ടിൽ നാവ് പിഴച്ചപ്പോൾ നാക്കിൽ വീണ വാക്കുകൾ തോക്കായ് പ്രഹരമായ്മ
സ്നേഹസന്ദേശം
തേടുന്നവന്‍റെ കരള്‍നിറച്ച് കയ്യയച്ചു കളങ്കമില്ലാതെ കനിവുകാണിക്കുക നീ മനുഷ്യസ്നേഹം മനസിൽ നിറക്കുക നീ മലർവിരിഞ്ഞ പൂവുപോൽ മൃദുലപുഞ്ചിരി എങ്ങും ഉണര്‍ത്തുക നീ നീ ശന്തിദൂതനെങ്കില്‍ മണ്ണിലെ മാലഖയായ് ജനം നിന്നെ എന്നും ബഹുമാനത്തോടെ വാഴ്ത്തും നിറസ്നേഹമുഖഭാവവുമായ് മരണത്തിലും നിന്നെ സ്മരിക്ക
ആ മരച്ചുവട്ടിൽ എന്നെ ഇരിക്കാൻ അനുവദിക്കുക
മധുരപ്രണയത്തിന്റെ മാധുര്യമറിഞ്ഞ ആ മരച്ചുവട്ടിൽ എന്നെ എന്നും ഇരിക്കാൻ അനുവദിക്കുക,, പ്രണയനിമിഷങ്ങളിലലിഞ്ഞ അവളുടെ തേനൂറും ഓർമ്മകളിൽ ഞാൻ മതിമറന്നിരുന്നത് അവിടെ ആ മരച്ചുവട്ടിലാണ്, മഴയും വെയിലും ആസ്വധിച്ച് തെന്നലിൻ കുളിരിലലിഞ്ഞ മായ്ക്കാനാവാത്ത പ്രണയരസക്കൂട്ടിന്‍ ഓർമ്മകളിൽ ഞങ്ങൾ എന്നും
പാടാം
ഞാനിന്നു കണ്ടൊരാ സ്വപ്നമൊന്നോതുവാന്‍ ഇത്തിരി നേരം കടം തരുമോ .. എന്‍ ഇങ്കിതം തീര്‍ത്തു കുളിര്‍ ചൂടുമോ ...2 ഒത്തിരി കാര്യങ്ങള്‍ ചോല്ലുവനുണ്ടെനി- ക്കിത്തിരി നേരം കടം തരുമോ .. എന്‍ ആശകള്‍ക്കുത്തരം നീ ചൊല്ലുമോ...2 മോഹിനീ നീയെന്‍ ഉള്ളം കവര്‍ന്നു മോഹമുള്ളാലെ ന്നുള്ളം തകര്‍ന്നു 2 തിര തേടുന്ന തീരമായ് ന
