ഒരു നല്ല ദിവസം

ഒരു നല്ല ദിവസം

അരവിന്ദൻ നായർ മകൻ മുകുന്ദൻ മേനോനെ വിളിച്ചു ; ഡാ ശവീ ഇങ്ങട് വായോ. അമ്മയുടെ തറവാട് വഴിക്കു ചുളുവിൽ മേനോൻ പദവി ഒരു അലങ്കാരമായി കൊണ്ടുനടക്കാൻ വിധിക്കപ്പെട്ട മുകുന്ദൻ വിളി കേട്ടു . ദാ എത്തി അച്ഛാ .ഈ പാത്രം ഒന്ന് വാങ്ങിവച്ചോട്ടെ .തിളച്ചു മറിയുന്നു . എന്താടാ ചെക്കാ ഗാസിന്മേൽ കേറ്റി വച്ചിരിക്കുന്നത് ?

ഒരു പീഡനശ്രമം

ഒരു പീഡനശ്രമം

രമേശൻ അന്ന് പത്തു മിനിറ്റ് നേരത്തെ ഓഫീസിൽ എത്തി.തന്റെ മേശ തുറന്നു ഫയലുകൾ എല്ലാം എടുത്തു മേശപ്പുറത്തു വച്ചുകൊണ്ടിരിക്കുമ്പോൾ സുഷമ വന്നു . എന്താ നേരത്തേ - രമേശൻ ചോദിച്ചു ഇതാ ഇപ്പൊ നന്നായേ.ഇന്ന് ബ്ലോക്ക് കുറവായിരുന്നു. -സുഷമയുടെ മറുപടി. സുഷമയും ജോലികളിൽ മുഴുകി . അപ്പൊ അതാ വരുന്നു മാധവൻ.കക്ഷി നല്ല

കാദംബരി w/o നാരായണൻ

കാദംബരി w/o നാരായണൻ

പെൺകുട്ടികൾ അതിരാവിലെ എഴുന്നേറ്റു ശീലിക്കണമെന്നു അമ്മ പറഞ്ഞ ഓർമ്മ ഉണ്ടെങ്കിലും ഇവിടെ ആകുന്ന സമയങ്ങളിൽ ഉണർന്നു കിടന്നാലുംജനാല തുറക്കാൻ തോന്നാറില്ല. വെളിച്ചത്തോടുള്ള ഇഷ്ടക്കുറവല്ല അതിന്റെ കാരണം. ആ ജനാലക്കപ്പുറം എന്റെ മനസ്സിന് സന്തോഷം തരുന്ന കാഴ്ചകൾ ഒന്നുമില്ല. ഇടുങ്ങിയ തെരുവിന് ഇരുവശവും ക

മിസ്‌ട്രയൽ  ; ഒരു പഴയ ജെറുസലേം കോടതിവിധി

മിസ്‌ട്രയൽ ; ഒരു പഴയ ജെറുസലേം കോടതിവിധി

ഇന്നൊരു വെള്ളിയാഴ്ച ആണ്. കൃത്യമായി പറയുകയാണെങ്കിൽ യേശുക്രിസ്തുവിനെ ക്രൂശിൽതറച്ചു 2018 വർഷങ്ങൾക്ക് ശേഷം ഉള്ള പന്ത്രണ്ടാമത്തെ വെള്ളിയാഴ്ച; സമയം 11 മണി. ഏറെ ജനശ്രദ്ധ ആകർഷിച്ച ആ കേസ് ഇന്ന് വാദി ഭാഗത്തിന്റെ വിവരണത്തിനായി എടുക്കുകയാണ്. രസകരമായതുകൊണ്ടാണോ അതോ മതപരമായ വിഷയമായതുകൊണ്ടാണോ എന്നറിയില്ല ഇന്ന

 ദാസനും ഞങ്ങളും

ദാസനും ഞങ്ങളും

വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഓർക്കുന്നു , ഒരു ഓണ അവധി കഴിഞ്ഞാണ് ദാസൻ ഓഫീസിൽ ജോയിൻ ചെയ്യുന്നത് .കക്ഷി വരുന്നതിനു മുമ്പേ ഞങ്ങൾക്ക് നിർദേശം കിട്ടി .യൂണിയൻ അംഗമല്ല ,പരമാവധി പണി കൊടുത്തേക്കണം .ജില്ലയുടെ വടക്കേ അറ്റത്തുള്ള ഓഫീസിൽ ആണ് .ഇനി എന്ത് ചെയ്യാൻ?എന്തായാലും ഞങ്ങൾ ഒറ്റക്കെട്ടായി തീരുമാനിച്ചു ,അയാ

വായ്ക്കരി

വായ്ക്കരി

അമ്മയുടെ മൃതശരീരം, കത്തിച്ചുവെച്ച നിലവിളക്കുകൾക്കിടയിലും തേങ്ങാ മുറികളികളിൽ കൊളുത്തിവച്ച ദീപങ്ങൾക്കിടയിലും ജീവസ്സുറ്റതായി ലതക്ക് തോന്നി .അടുത്ത് നിൽക്കുന്ന ആളുകളുടെ ദുഃഖ മുഖങ്ങൾക്കിടയിലും ലത നിർനിമേഷയായി അമ്മയെ നോക്കികൊണ്ടിരുന്നു .അധികം കഷ്ടപ്പെടാതെ ആ സാധു കടന്നുപോയതിൽ ദൈവത്തോട് നന്ദി

പാവം ജാനമ്മ

പാവം ജാനമ്മ

ജാനമ്മയെ അറിയാത്തവർ ഇല്ല . ഞാൻ അറിയുന്ന ഒരു ജാനമ്മ എന്റെ വീടിനു എതിർവശത്തുള്ള വീട്ടിൽ താമസം .ഭർത്താവ് അഞ്ചു കൊല്ലം മുൻപ് മരണപ്പെട്ടു പോയി .അദ്ദേഹത്തിന്റെ കുടുംബ പെൻഷനായി കിട്ടുന്ന ആറായിരത്തിനടുത്ത തുകയിലാണ് ആഹാരം മരുന്ന് മുതലായവ കഴിച്ചു കൂട്ടുന്നത് .ഒരു മകളുള്ളത് ദൂരെയാണ് ഭർത്താവിന്റെ കൂടെ

ഒരു ഡിജിറ്റൽ പരാക്രമം

ഒരു ഡിജിറ്റൽ പരാക്രമം

ശ്രീധരൻ ഒരു പഴയ ഗൾഫ് പ്രവാസി .ഭാര്യ സർക്കാർ ജീവനക്കാരി.മക്കൾ രണ്ടു പേരും യു എസ് എ യിലെ രണ്ടു പ്രദേശങ്ങളിലായി ടെക്കികൾ .കുടുംബസമേതം താമസവും അവിടെ തന്നെ .രണ്ടു പേർക്കും രണ്ടു പെണ്മക്കൾ വീതം .എന്നും രാത്രികളിൽ എട്ടു പേരുമായി ചാറ്റിങ് , വീഡിയോ കോൺഫെറെൻസിങ് എല്ലാം യാന്ത്രികമായി നടക്കുന്നു ,കിറു കൃത്യ

മരണം എന്ന കള്ളൻ

മരണം എന്ന കള്ളൻ

രമേശൻ പനി കാരണം പുതച്ചു മൂടി കിടക്കുകയായിരുന്നു .ആകെ രാവിലെ കഴിച്ചത് ഒരു കട്ടൻ ചായ . ഉറക്കത്തിനിടയിൽ ഭാര്യയുടെ ശബ്ദം കേട്ട് ഉണർന്നു -അതേയ് അപ്പുറത്തെ ജോൺ വന്നു നിൽക്കുന്നു .ചേട്ടനെ കാണണം എന്ന് പറഞ്ഞു.ഞാൻ പറഞ്ഞു പനി പിടിച്ചു കിടക്കുകയാണെന്ന് .എന്നാലും ഒന്ന് കണ്ടാൽ കൊള്ളാമെന്നു പറഞ്ഞു. ക്ഷീണം വകവ

അസുരജന്മം

അസുരജന്മം

കഥഃ അസുരജന്‍മം ------------------------------ അകത്തെ പുല്‍പ്പായയിലിരുന്ന് നിലവിളക്കിന്റെ വെളിച്ചത്തില്‍ പവിഴം തനിയ്ക്കുവന്ന കത്ത് തുറന്ന് വായിച്ചു... പ്രിയ്യപ്പെട്ട എന്റെ പൊന്നുമോള്‍ക്ക് ... നൂറുകൂട്ടം തിരക്കുകള്‍ക്കിടയില്‍ അച്ഛന്റെ ഈ എഴുത്ത് വായിയ്ക്കാതെ പോവരുത്... അഞ്ചു വര്‍ഷത്തോളം അകമഴിഞ്ഞ് പ്രാര്‍ത്ഥിച്

entesrisht loading

Next page